April 28, 2024

Login to your account

Username *
Password *
Remember Me

ശതാഭിഷേകം ഇന്ന് , വെള്ളാപ്പള്ളിയുടെ ജൈത്രയാത്ര

കടന്നുവന്ന വഴികൾക്ക് പട്ടുമെത്തയുടെ മാർദ്ദവമുണ്ടായിരുന്നില്ല. കല്ലും മുള്ളും തട്ടിയകറ്റി പോരടിച്ചും പ്രതിരോധിച്ചും ഈഴവ സമുദായം ഉൾപ്പെടെയുള്ള പിന്നാക്ക ജനവിഭാഗങ്ങൾക്കായി  പോരാട്ടത്തിന്റെ  പുതിയ അദ്ധ്യായം തുറക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ. രാഷ്‌ട്രീയ നേതൃത്വങ്ങളോട് ഇണങ്ങിയും പിണങ്ങിയും സമുദായത്തിന്റെ സാമൂഹ്യ നീതിക്കായി ശബ്ദമുയർത്തി. ആരുടെയും അവകാശങ്ങൾ പിടിച്ചുപറിക്കാനായിരുന്നില്ല  ആ പോരാട്ടങ്ങൾ. അർഹതപ്പെ‌ട്ടത്  നേടിയെടുക്കുക മാത്രമായിരുന്നു ലക്ഷ്യം. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി, എസ്.എൻ ട്രസ്റ്റ് സെക്രട്ടറി പദവികളിൽ 25 സുവർണവർഷങ്ങൾ പൂർത്തിയാക്കിയത് കാഴ്ചപ്പാടിന്റെ വിജയമന്ത്രം കൂ‌ടിയാണ്. ചിങ്ങമാസത്തിലെ  വിശാഖം  നക്ഷത്രത്തിൽ ജനിച്ച വെള്ളാപ്പള്ളി നടേശൻ ഇന്ന് ശതാഭിഷിക്തനാകുകയാണ്. ഒരു വർഷം നീണ്ടു നിൽക്കുന്ന ക്ഷേമ പ്രവർത്തനങ്ങൾക്കും തിരി തെളിയും
Rate this item
(0 votes)
Last modified on Tuesday, 14 September 2021 04:02
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.