May 18, 2024

Login to your account

Username *
Password *
Remember Me
Author

Author

ചെങ്ങന്നൂർ എം.എൽ.എ സജി ചെറിയാൻ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി അധികാരമേറ്റു. ബുധനാഴ്ച വൈകിട്ട് നാലിന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യ വാചകം ചൊല്ലിക്കൊടുത്തു.സഗൗരവ പ്രതിജ്ഞയെടുത്താണ് സജി ചെറിയാൻ മന്ത്രിയായത്.
* കഴിഞ്ഞ 6 മാസം കൊണ്ട് നടത്തിയത് അര ലക്ഷത്തോളം പരിശോധനകൾ സംസ്ഥാന വ്യാപകമായി ഇന്ന് 547 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.
കോഴിക്കോട് : 61-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് കോഴിക്കോട് കൊടിയേറി. കലോത്സവ വേദി മാറുന്ന കാലത്തേക്ക് പിടിച്ച കണ്ണാടിയായി മാറുമെന്ന് കലോത്സവമാമാങ്കത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: തലസ്ഥാനത്തിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ക്ക് പുതിയ മുഖം നല്‍കിയ നഗരവസന്തം പുഷ്‌പോത്സവം സമാപിച്ചു. ഇന്നലെ രാത്രി ഒരുമണിയോടെ നഗരവസന്തത്തിന്റെ ഭാഗമായുള്ള പുഷ്പ പ്രദര്‍ശനവും ഫുഡ്‌കോര്‍ട്ടും വൈദ്യുത ദീപാലങ്കാരങ്ങളുമെല്ലാം അവസാനിച്ചു.
തിരുവനന്തപുരം: നഗരവസന്തത്തിന്റെ അവസാന ദിവസം വസന്തക്കാഴ്ചകൾ ആസ്വദിക്കാൻ പാളയം സെന്റർ ഫോർ റീഹാബിലിറ്റിഷൻ ഓഫ് ഡിഫറന്റ്ലി ഏബിൾഡിലെ കുട്ടികളെത്തി.
മുംബൈ: ഇന്ത്യയിലെ ആദ്യത്തെ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററിയായ നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡും(എൻഎസ്‌ഡിഎൽ), അതിന്റെ 100% അനുബന്ധ സ്ഥാപനമായ എൻഎസ്‌ഡിഎൽ ഡാറ്റാബേസ് മാനേജ്‌മെന്റ് ലിമിറ്റഡും(എൻ‌ഡി‌എം‌എൽ) പ്രോജക്റ്റ് SAMEIP (SBI Foundation and Microsoft India Employability Initiative for Persons with Disabilities) നടപ്പാക്കുന്നതിനായി SBI ഫൗണ്ടേഷനുമായി സഹകരണം പ്രഖ്യാപിച്ചു.
പാലക്കാട്: തച്ചമ്പാറ ഇസാഫ് ആശുപത്രിയിൽ കുട്ടികളുടെ വിഭാഗം ഒപി ഇസാഫ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ മെറീന പോൾ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട്: ഇംഗ്ലണ്ടിലെ ലോക പ്രശസ്തമായ റോയല്‍ കോളെജ് ഓഫ് സര്‍ജന്‍സ് നടത്തിയ എംആര്‍സിഎസ് പാര്‍ട്ട് എ രാജ്യാന്തര പരീക്ഷയില്‍ ആഗോള തലത്തില്‍ ഒന്നാമതെത്തി മലയാളി യുവ ഡോക്ടര്‍. മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി ഡോ. ഫസല്‍ റഹ്‌മാനാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടി പ്രശസ്തമായ ഹാലെറ്റ് മെഡലിന് അര്‍ഹനായത്.
തിരുവനന്തപുരം: പത്തനംതിട്ട മല്ലപ്പള്ളിയില്‍ ഭക്ഷ്യ വിഷബാധ ഉണ്ടായ സംഭവത്തില്‍ കാറ്ററിംഗ് സ്ഥാപനത്തിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.
പുതുവർഷത്തിൽ വീണ്ടും കേന്ദ്ര പ്രഹരം. വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില സിലിണ്ടറിന് 25 രൂപ കൂട്ടിയാണ്‌ കേന്ദ്ര സർക്കാർ ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കിയത്‌. തിരുവനന്തപുരത്ത് ​19 കിലോ വാണിജ്യ സിലിണ്ടറിന് 1792 രൂപയായി.